ഈ കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാവിലെ എട്ടരയോടെഎനിക്കും എന്റെ കൂട്ടുകാർക്കും വന്ന ഒരു എസ് എംഎസ് സന്ദേശം നാലര വര്ഷം മുൻപ് കാണാതായഞങ്ങളുടെ ജേര്ണലിസം സഹാപടി സോണി എംഭട്ടതിരിപാട് തിരിച്ചെത്തി എന്നതായിരുന്നു .അന്വേഷിച്ചു പരാജയപെട്ടതോ വേണ്ടത്ര അന്വേഷണംനടതതു കൊണ്ട് കണ്ടു പിടിക്കാൻ കഴിയാത്തതോഅയ സോണി തിരിച്ചെത്തി എന്നാ വാർത്ത ഏറെആഹ്ലാടകരമായിരുന്നു .എവിടെ എത്തി എങ്ങനെഎത്തി എന്നൊക്കെ ആയി പിന്നീടു ഉള്ള അന്വേഷണം.ആര്ക്കും അതിനു ഉട്ടരം കണ്ടെത്താൻ ആയില്ല.പത്തരയോടെ അടുത്ത എസ് എം എസ് സന്ദേശംഎത്തി നിങ്ങളെ ഏപ്രിൽ ഫൂൾ ആക്കിയിരിക്കുന്നുഎന്ന്നു .ഏപ്രിൽ ഒന്ന് ആണ് എന്ന്അറിയാമായിരുന്നെങ്കിലും അത്തരം ക്രൂരമായവിഡ്ഢി അക്കപെടലിനു ഇരയായ ഞങ്ങളിൽ പലരുംഅന്ന് സോണി യെ കുറിച്ച് ചിന്തിച്ചു .കേരളത്തിലഅറിയപെടുന്ന ഒരു പത്ര പ്രവരതകണ്ടേ ദുരൂഹതിരോധാനം എന്ന് അവരുടെ കുടുംബപ്രശനം ആയിമാത്രം ഒതുങ്ങി പോയത് എന്ത് കൊണ്ട് എന്ന് ഓർത്ത്ദുക്കിച്ചു
പത്രപ്രവര്ത്തക ആകണമെന്ന് മോഹിച്ചിരുന്ന ഞാൻമഹാരാജാസ് കോളേജിൽ എം.എ ഒന്നാം വര്ഷവിദ്യാരതി ആയിരിക്കുമ്പോൾ ആണ് വൈകുനെരത്തെബാച്ച്ഇൽ ജെര്നളിസം ഡിപ്ലോമ ക്കൂ ചെര്നത്.മാധ്യമത്തിലെ സുബൈർ ,ദേശാഭിമാനിയിലെ സജീവ്‌പാഴൂർ ,ശ്രീജിത്ത് ഡി പിള്ള ,വീക്ഷണത്തിൽഉണ്ടായിരുന്ന ചിത്ര ,ഫ്രീലാൻസ് ജെര്നളിസ്റ്റ് ലീല,സോണി എന്നിവരൊക്കെ ആണ് എന്റെസഹാപടികളിൽ എടുത്തു പറയാൻ കഴിയുന്നവർ.അതു ആയതു സോണി എം ഭട്ടതിരിപ്പാട് എന്നാമാധ്യമ പ്രവര്തകാൻ കേരളത്തിലഅറിയപെടുന്നതിനും മുൻപ് ഞങ്ങളുടെസഹാപടിയയിരുന്നു..
ജേര്ണലിസം ക്ലാസ്സിൽ രണ്ടു വിഭാഗം വിദ്യാർഥികൾഉണ്ടായിരുന്നു പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രികരിച്ചിരുന്ന ഗൌരവകരുടെ ഒരു കൂട്ടം .തെല്ലുഅലസതയോടെ ക്ലാസ്സിനെ കണ്ടിരുന്ന രണ്ടാമത്തെകൂട്ടർ.രണ്ടാമത്തെ കൂടതിലായിരുന്ന സുബൈർ ,ജോബി,ശരത്,സുജ ചേച്ചി,ലീല, ചിത്ര ഞാൻ ഉള്പെട്ടസംഘം ഇടക്ക് എടെ ക്ലാസ്സ് കട്ട് ചെയ്തു എറണാകുളംരാജേന്ദ്ര മൈധാനതിന്ടെ വിശാലമായപുല്ല്പരപിലേക്ക് ഇറങ്ങി ചെന്ന് അവിടെ ഇരിന്നുവിശാലമായ ചര്ച്ച നടത്തുന്നത് ഇന്നും ഒര്കുന്നു .ഞാഗല്ക്ക് ഒപ്പം ഉണ്ടായിരുന്ന സോണി എല്ലാവരിൽനിന്നും ഒരു പാട് വ്യെട്യസ്ടൻ ആയിരുന്നു .അദികംഒച്ചപാട് ഇല്ലാതെ ആരെയും കൊണ്ട് ശ്രടിപ്പികാതെക്ലാസ്സിൽ ഇരിക്കും .ചിലപ്പോ ദിവസങ്ങളോളംക്ലാസ്സിൽ നിന്ന് തന്നെഅപ്രത്യക്ഷനകുനടും.വല്ലപോഴും സ്വന്തം ലേഘനങ്ങൾ മാസികകളിൽ അച്ചടിച്ച്‌വരുംപോല്ഞ്ഞങ്ങളെ കൊണ്ട് വന്നു കാണിക്കും .
സോണിയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണകൾ എല്ലാംപൊലിഞ്ഞത് ക്ലാസ്സ് കഴിഞ്ഞു പിരിയുനതിനു മുൻപ്നടത്തിയ വിനോദയാത്രയിൽ ആയിരുന്നു .തട്ടേകാട്,പൂയംകുട്ടി തുടങ്ങിയ സ്ടലങ്ങളിക്ക് ആയിരുന്നുനജ്ങ്ങളുടെ യാത്ര ആ യാത്രയിലുട നീളംതാരമായിരുന്നു സോണി മൂകനായി ക്ലാസ്സ് മുറിയുടെഒരു മൂലയിൽ ഇരുന്ന ആ ചെറുപ്പകാരൻ അന്ന്ചിരിച്ചും ചരിപ്പിച്ചും ഒച്ചപാട് ഉണ്ടാക്കിയുംഅക്ഷരാർഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു .യാത്ര കഴിഞ്ഞുമടങ്ങി ക്ലാസ്സിൽ എത്തിയപ്പോൾ വീണ്ടും ആ പഴയഗൌരവക്കാരനായി .ഒടുവിൽ പഠനവും പരിക്ഷയുംകഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു .ജീവിതത്തിണ്ടേതിരക്കുകളിലേക്ക് ഒതുങ്ങി
പഠനം കഴിഞ്ഞു ഏതാനം മാസങ്ങള്കുള്ളിൽ തന്നെമലയാള മനോരമയിൽ സോണക്ക് ജോലി കിട്ടി മാധ്യമ രംഗത്ത് നന്നായി തിളങ്ങാൻ സോണി ക്ക് കഴിഞ്ഞു .ചെറുപ്പം മുതൽ തന്നെ കല രംഗത്തും എഴുതിണ്ടേ മേഗലയിലും മികവു കാട്ടിയിരുന്ന സോണിക്ക് ആഴത്തിലുള്ള വായന എന്നും മുതല്കൂടയിരുന്നു .കൂത്തുപറമ്പ് നീർവേലി എന്നാ കൊച്ചു ഗ്രാമത്തിൽ മന്നത് ഇല്ലത്തിലെപദ്മനഭാൻ ഭട്ടതീപദിന്ദെയും സുവര്നിനി അമ്മയുടെയും അപ്പു എന്ന് വിളിപെരുള്ള ഈ മകൻ കേരളത്തിലെ പ്രശസ്ടനായ മദ്യമാപ്രവര്തകാൻ എന്നാ നിലയിലേക്ക് വളര്ന്നു .
മലയാള മനോരമ കാസര്ഗോഡ് ബ്യുരൂ ചീഫ് ആയിരിക്കുന്ന സമയത്ത് എന്ടോസല്ഫാൻ ദുരിത ഭാടിതാരുടെ പ്രശ്നങ്ങൾ സമൂഹത്തിന്ടെ കണ്മുനില്ലെക് കൊണ്ട് വരുന്നതിൽ നിര്ണായക പങ്കു വഹിച്ചു .ഇതിനിടയിൽ സമൂഹത്തിന്ടെ നാനാ മേഗലകളെയും സ്പര്ഷികുന്ന നിരവദി ഫീച്ചർ കളും എഴുതി.മനോരമ ചാനൽ തുടങ്ങിയപ്പോൾ ന്യൂസ് അവതാരകനായി "നിങ്ങൾ ആവശ്യപെട്ട വാർതകൾ "എന്നാ പരിപടി ജനങൾക്ക് മുനിലേക്ക് എത്തിച്ച സോനയുടെ ചിരം ഉള്ള പരസ്യ ബോർഡ് കേരളത്തില അന്ഗോലും എന്ഗോലും മനോരമ ചാനൽ സ്ഥാപിച്ചിരുന്നു.കേരളത്തിലെ റ്റെലിവിസിഒൻ പ്രേക്ഷകര്കിടയിൽ ജനപ്രീതി നേടിയ സോണി ഇന്ത്യ വിസിഓണിൽ എത്തിയപ്പോഴും ജനപ്രീതിക്ക് ഒട്ടും കുറവ് ഉണ്ടായിരുനില്ല . ..
2008 ഡിസംബർ ഇല ഗോവ നടന്ന അന്താരാഷ്ട്രചലച്ചിത്ര മേള റിപ്പോർട്ട് ചെയ്യാൻ ഇന്ത്യവിസണ്‍ ഇലനിന്ന്നിയോഗികപെട്ടത് സോണി ആയിരുന്നു..ഗോവയിൽ നിന്ന് തിരിച്ചു വന്ന സോണി ഒരാഴ്ചകാസര്ഗോഡ്വെ തങ്ങി കാസർഗോഡ് നിന്നും മാവേലിഎക്സ്പ്രെസ്സിൽ ഭാര്യ പിതാവിനൊപ്പം യാത്രചെയ്തിരുന്നൻ സോണി ബാത്‌റൂമിൽ പോകുന്നുഎന്ന് പറഞ്ഞു പോയി ഏതാണ്ട് കാസർഗോഡ് നുംകഞ്ഞങ്ങടിനും ഇടയിൽ വെച്ച് ട്രെയിനിൽ നിന്ന്കാണാതാവുകയായിരുന്നു .
ടെൻഷൻ വരുമ്പോൾ ഇടകിടെ എനഗ്നെ കുറച്ചുദിവസം മാറി നില്കുന്നത് സോനയുടെ ജീവിതത്തിണ്ടേഭാഗമായതിനാൽ തിരിച്ചു വരും എന്ന്കുടുംബങ്ങഗലും കരുതി .എന്നാൽ എല്ലാ കണക്കുകൂടലുകളും തെറ്റിച്ചു കൊണ്ട് സോണി പിന്നീടുഒരിക്കലും മടങ്ങി വന്നില്ല
സോണിയെ കാണാതായിട്ട് എപ്പോൾ നാലു വര്ഷംആകുന്നു .കേരളത്തില അറിയപെട്ടിരുന്ന ഒരു പതര്പ്രവര്തകനെ കണ്ടു പിടിക്കാൻ നമുക്ക് എന്ത് കൊണ്ട്കഴിയുനില്ല ?.നമ്മുടെ മാദ്യമാരന്ഗത്ത് സോണി യെപോലെ കഴിവുറ്റ ഒരു പാട് ചെറുപ്പകാർ ഉണ്ട് .സര്ടിക്കപെടുന്ന ഓരോ വാര്ത്തയും അവരുടെവിയര്പിണ്ടേ ഭലം ആണ്.രാപകൽ ഇല്ലാതെഅട്വനികുന്ന ഇവരുടെ പ്രശ്നങ്ങൾ സമൂഹത്തിലവേണ്ട രീതിയിൽ ചര്ച്ച ചെയ്യപെടുന്നുണ്ടോ ?ഏവരുംവ്യെക്ടികൾ ആണെന്നും ഏവര്ക്കും കുടുംബവുംഉറ്റരവദിത്ങലും ഉണ്ട് എന്ന് മനസിലാകാതെപോകുന്നുണ്ടോ ?
No comments:
Post a Comment